പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************
സെക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സെക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്ടോ 16

കാന്തപുരത്തിനെതിരെ ലൈംഗിക ആരോപണം: ക്രൈം റിപോര്‍ട്ട് കോടതി ശരി വച്ചു!

അപകീര്‍ത്തികേസ്‌: ക്രൈം-ന്‌ അനുകൂലമായി കോടതി വിധി സെന്‍സിങ്ങ്‌ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ക്കും മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 രൂപ പിഴയും


കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന സെന്‍സിങ്ങ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും മൂന്നുമാസം തടവും അയ്യായിരം രൂപ പിഴയും.
കാന്തപുരം അബൂബക്കര്‍ മുസലിയാരെ ന്യായീകരിച്ചും ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ അപകീര്‍ത്തിപ്പെടുത്തിയും സെന്‍സിങ്ങ്‌ മാസികയില്‍ 2004 സെപ്‌തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെ നന്ദകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഇജാസ്‌ ശിക്ഷ വിധിച്ചത്‌.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാര സന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടുകയാണെന്നും വിശദീകരിച്ച്‌ ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ ക്രൈം-ന്റെ 2004 ആഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ്‌ സെന്‍സിങ്ങ്‌ മാസികയില്‍ ടി.പി.നന്ദകുമാറിന്‌ അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.
ടി.പി.നന്ദകുമാര്‍ സംഘപരിവാറിന്റെ വക്താവാണെന്നും ബ്ലാക്ക്‌ മെയിലറാണെന്നും ക്രൈം അശ്ലീല മാസികയാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.


ഈ റിപ്പോര്‍ട്ട്‌ തനിക്ക്‌ അപമാനകരവും സമൂഹത്തില്‍ തന്റെ സ്ഥാനം കരിതേച്ച്‌ കാണിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്നും വാദിച്ചാണ്‌ ടി.പി.നന്ദകുമാര്‍ `സെന്‍സിങ്ങ്‌' എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും എതിരായി അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌.
അഡ്വക്കേറ്റിന്റെ സഹായമില്ലാതെ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നേരിട്ടാണ്‌ കേസ്‌ വാദിച്ചത്‌. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ ക്രിമിനല്‍ ലോയര്‍ അഡ്വ. അശോകന്‍ ഹാജരായി.

2010 ഏപ്രി 6

കാന്തപുരവും ഖുശ്ബുവും തമ്മിലെന്ത്?



കടപ്പാട് : http://www.ssfmalappuram.com/






ഖുശ്ബു പറഞ്ഞതും കോടതി വിധിച്ചതും

ഖുശ്ബുവിനെതിരായ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂദല്‍ഹി: സിനിമാനടി ഖുശ്ബുവിനെതിരായ 22 ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ലൈംഗികബന്ധം ന്യായീകരിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേസുകള്‍. അവ റദ്ദാക്കാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചതിനെതിരെ ഖുശ്ബു സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. അഭിപ്രായസ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി വിശദീകരിച്ചു.
വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ തങ്ങളുടെ വധു കന്യകയായിരിക്കുമെന്ന് കരുതില്ലെന്നും മറ്റുമുള്ള വിവാദ പരാമര്‍ശങ്ങളായിരുന്നു ഖുശ്ബു നടത്തിയത്. ഇതേതുടര്‍ന്ന് 2005ലാണ് തമിഴ്നാട്ടില്‍ പലേടത്തായി നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ് സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത വര്‍ത്തമാനമാണ് നടിയുടേതെന്ന് കേസ് കൊടുത്ത പട്ടാളി മക്കള്‍ കച്ചിയടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില താരങ്ങളും കുറ്റപ്പെടുത്തിയിരുന്നു
April 29, 2010 മാധ്യമം


*********************
ന്യൂഡല്‍ഹി:വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ചതിന്റെ പേരില്‍ നടി ഖുഷ്ബുവിനെതിരെയുള്ള 22 ക്രിമിനല്‍കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ബന്ധത്തെയും വിവാഹേതര സഹവാസത്തെയും ഖുഷ്ബു ന്യായീകരിച്ചിരുന്നു. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും ജസ്റ്റിസ് ബി.എസ്.ചൗഹാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ കള്ളമാണെന്ന് അവകാശപ്പെടുന്ന ഖുഷ്ബുവിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി 2008ല്‍ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
29/04/2010 Mathrubhumi

ഖുശ്ബു പറഞ്ഞത് അവരുടെ അഭിപ്രായം. അത് കോടതി ശരിവെച്ചിട്ടില്ല. ഇനി വിവാഹ പൂര്വ ലൈംഗിത കോടതി ശരിവെച്ചാല് തന്നെ ‘ഞമ്മെക്കെന്ത്’ കാര്യം?

2009 ജൂലൈ 1

സ്വവര്‍ഗ്ഗരതിയും കാന്തപുരവും









താങ്കള്‍ക്കു ഇതുപറയാന്‍ എന്ത് ധാര്‍മിക അവകാശമണുള്ളത്?
ക്രൈമില്‍ വന്ന ആരോപണങ്ങള്‍ നിഷേധിക്കാന്‍ താങ്കള്‍ക്കു ആയോ? ഇത്തരം ആരോപണങ്ങള്‍ കുഞാലി ക്കുട്ടിക്കെതിരെ ക്രൈമിലും ദേശാഭിമാനിയിലും വന്നപ്പോള്‍ അത് താങ്കള്‍ക്കും പരിവാരങ്ങള്‍ക്കും വേദവക്യമായിരുന്നല്ലോ? താങ്കള്‍ക്കെതിരെ ആകുമ്പോള്‍ അപവാദം എന്ന് പറയുന്നതെന്തേ?

സ്വവര്‍ഗ്ഗരതിയും കാന്തപുരവും മറ്റു ചില ബന്ധങ്ങളും




"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍